News

ഒടുവിൽ അവൾ വിടവാങ്ങി..ചിരിച്ചും കളിച്ചും തൊട്ടടുത്ത് നിന്ന അദ്ധ്യാപകൻ മാംസക്ക ഷണങ്ങളായും ചോ .ര. ത്തുള്ളി കളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ച കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ച വിദ്യാർത്ഥിനി ഷെസീന ആ, ത്മ, ഹ, ത്യ ചെയ്തു…

22 വർഷങ്ങൾ മുൻപ് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ആയിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ് മുറിയിൽ ഇട്ട് വെ. ട്ടിനു. റുക്കി കൊ. ലപ്പെ. ടുത്തിയത് കേരളം ഇന്നും മറന്നിട്ടില്ല.ആ കൊ. ലപാ. ത. കത്തിന് സാക്ഷ്യം വഹിച്ച കുട്ടികൾ ഒരാളായിരുന്നു ഷെസീന.ഷെസീന കഴിഞ്ഞ ദിവസംആ. ത്മഹ. ത്യ ചെയ്തിരിക്കുകയാണ്.

ജീവ. നൊടു. ക്കിയത് പാനൂർ കൂരാറ ചെക്കുട്ടിന്റെവിട വീട്ടിൽ ഷെസീനയാണ്.ഷെസീനയുടെ ആ. ത്മ. ഹ. ത്യയെ കുറിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി തനറെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് , പാനൂർ കൂരാറ ചെക്കൂട്ടിന്‍റെവിട വീട്ടിൽ ഷെസിന ആ .ത്മ ഹത്യ ചെയ്തു. കേരളത്തിൽ നടക്കുന്ന അസംഖ്യം ആ .ത്മഹത്യകളിൽ ഒന്ന് മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇത്.

കമ്മ്യൂണിസ്റ്റ് കാട്ടാളൻമാർ നടത്തിയ കൊ .ലപാതകമാണിത്.22 വർഷങ്ങൾക്ക് മുൻപ് കൊ ല്ലാക്കൊ ല ചെയ്യപ്പെട്ട 11 വയസുകാരി ഇന്ന് 33-ാം വയസിൽ ജീവനൊടുക്കി എന്നേയുള്ളൂ. 1999 ഡിസംബർ 1 ന് പാനൂർ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ എന്ന യുവമോർച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കി കൊ .ന്നപ്പോൾ ഷെസിനയുടെ ജീവിതം അവസാനിച്ചതാണ്.

ഷെസിനയുടെ മാത്രമല്ല 6 B യിൽ ഉണ്ടായിരുന്ന മറ്റ് 16 പിഞ്ചുകുട്ടികളുടേയും. ചിരിച്ചും കളിച്ചും തൊട്ടടുത്ത് നിന്ന അദ്ധ്യാപകൻ മാംസക്കഷണങ്ങളായും ചോ .രത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോൾ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞു.

മിക്കവരുടേയും മാനസിക നില തകരാറിലായി. നിരന്തരമായ കൗൺസിലിംഗും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ ചില ഹതഭാഗ്യർ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവിൽ ഇനി ജീവിക്കേണ്ട എന്ന് ഷെസിന കഴി‍ഞ്ഞ ദിവസം തീരുമാനിച്ചു.

സ്നേഹനിധികളായ വീട്ടുകാരുടേയും ബന്ധുക്കളുടേയും ബിജെപി പ്രവർത്തകരുടേയും ഒക്കെ ശ്രമഫലമായി ബിരുദം വരെ പഠിക്കാൻ ഷെസിനയ്ക്ക് കഴിഞ്ഞിരുന്നു. സാംസ്കാരിക കേരളം (അങ്ങനെ ഒന്നുണ്ടെങ്കിൽ), കാണാതെ പോയ ഷെസിനയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. യഥാർത്ഥത്തിൽ 17 പേരെ കൊ .ന്നതിനായിരുന്നു കേസ് എടുക്കേണ്ടിയിരുന്നത്.

എന്നാൽ ഈ കേസിലെ ഒന്നാം പ്രതിയായ അച്ചാരമ്പത്ത് പ്രദീപനെ അതേ സ്കൂളിന്‍റെ പി.ടി.എ പ്രസിഡന്‍റാക്കിയ കണ്ണിൽ ചോ .രയില്ലായ്മയാണ് പിന്നീട് കേരളം കണ്ടത്. അധികാരത്തിന്‍റെ ഹുങ്കിൽ പലരേയും നിശബ്ദരാക്കാനും പലതും ചെയ്യാനും കഴിഞ്ഞേക്കാം. എങ്കിലും ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് ഓർക്കുക.പ്രണാമം സഹോദരീ…..എന്നാണ് സന്ദീപ് വാചസ്പതി തനറെ ഫേസ്ബുക്കിൽ കുറിച്ചത്.

Trending

To Top